ഒരു കൊച്ചു ക്ലബ്ഹൗസ് പ്രണയം — സംഘർഷം (മൂന്നാം ഘട്ടം) (മിഥ്യയും ബോധവും തമ്മിൽ പൊരുതുന്ന പ്രണയം) ക്ലബ്ഹൗസിന്റെ നിശബ്ദതയിൽ ഇപ്പോൾ അവർ മാത്രം.വാക്കുകൾ ഇല്ലെങ്കിലും, ഓരോ മൗനത്തിനും രൂപമുണ്ട്.ഭദ്രദേവിയുടെ ശബ്ദം ഇനി ആവേശമല്ല, ധ്യാനമാണ്.ഇന്ദ്രജിത്തിന്റെ നിശ്ചലത — ആഴമുള്ള കടലുപോലെ…

ഒരു കൊച്ചു ക്ലബ്ഹൗസ് പ്രണയം — ആകർഷണം (രണ്ടാം ഘട്ടം) ക്ലബ്ഹൗസിലെ ശബ്ദങ്ങൾക്കിടയിൽ ഇനി അവർക്കായി വേറെൊരു തരംഗമുണ്ടായി.വാക്കുകൾ നിശബ്ദതയിലേക്ക് മാറി, നിശബ്ദത വാക്കുകൾ ആകുന്ന സമയം.ഭദ്രദേവിയും ഇന്ദ്രജിത്തും തമ്മിൽ ഇനി ‘സംസാരം’ എന്ന പദം ചെറുതായി തോന്നി —അത് ഇപ്പോൾ…

ശബ്ദങ്ങളുടെ നഗരമായ ക്ലബ്ഹൗസിൽ ആ രാത്രി മഴയുണ്ടായിരുന്നു.മൈക്കിലൂടെ പെയ്യുന്ന ചെറിയ ചിരികളും ശ്വാസവുമായിട്ടാണ് ആ മഴ വീണത്.ഇന്ദ്രജിത് ഒരു അന്യനായ ശ്രോതാവായിരുന്നു —അവന്റെ ചെവിയിൽ ഇടയ്ക്കെപ്പോഴോ പതിഞ്ഞ ശബ്ദം,മഴയിൽ മൃദുവായി പാടുന്ന ഒരാളുടെ ശബ്ദം പോലെ. അവൾ ഭദ്രദേവി — പേര്…

നിർവ്വചനങ്ങൾക്കോ വ്യാഖ്യാനങ്ങൾക്കോ, പൂർണ്ണമായി വഴങ്ങിക്കൊടുക്കാത്ത ചില അദ്ധ്യാത്മിക സാമൂഹ്യസമസ്യകളെ, ദാർശനികമായും വൈജ്ഞാനികമായും വ്യാഖ്യാനിക്കുകയാണ് ഗ്രന്ഥകർത്താവ്.   പ്രകാശം പരത്തുന്ന പുസ്തകം DOWNLODA PDF  

കരുതൽ… ചായയും കൊണ്ട് താമസിക്കുന്ന വീടിന്റെ ബാൽക്കണിയിൽ പോയി നിൽക്കുമ്പോഴാണ് അടുത്ത വീട്ടിലെ ബഹളം കേൾക്കുന്നത്…ഇവിടെ നിന്നാൽ ആ വീടിന്റെ പിൻഭാഗം വ്യക്തമായി കാണാം…ഇവിടെ വന്നിട്ടു ഇപ്പോൾ ഒരു വർഷമാകുന്നു..വന്ന അന്ന് മുതൽ അവിടത്തെ ബഹളങ്ങൾ കേൾക്കാറുണ്ട്..ഇതുവരെയും ഒന്നും ശ്രദ്ധിക്കാൻ പോയിട്ടില്ല…

പരിഹാരം മുന്നിലെ സീറ്റിൽ അവൻ്റെ നെഞ്ചിൽ തല ചായ്ച്ചു കിടക്കുന്ന മകളെ കണ്ടപ്പോൾ എനിക്ക് ആദ്യമായി എന്നോട് തന്നെ പുച്ഛം തോന്നി. പുറകിലെ സീറ്റിൽ ഇരിക്കുന്ന എനിക്ക് അവൾ തരുന്ന വില എന്താണെന്നു എനിക്കപ്പോൾ മനസ്സിലായി . ഉരുളി കമഴ്ത്തി, ഒത്തിരി…

അയാൾ ഒരു പ്രവാസി. പ്രവാസി ജീവിതം അവസാനിപ്പിച്ചു നാട്ടിൽ വന്ന വാപ്പാനെ ഉമ്മ ചീത്ത പറയുന്നത് കേട്ടാണ് അവൻ എന്നും എഴുന്നേൽക്കുന്നത്…. വാപ്പ വർഷങ്ങളായി ഗൾഫിലായിരുന്നു. അതുകൊണ്ടായിരിക്കണം ഏക മകനായ അവൻ ജനിക്കാൻ താമസിച്ചത്… വർഷങ്ങളുടെ ഇടവേളകളിൽ വരുന്ന വാപ്പാനെ ആദ്യമൊക്കെ…

നാരങ്ങ മിഠായി “ഗോപാലേട്ട സുഖമല്ലേ..?” എൻ്റെ ചോദ്യം കേട്ടതും ബീഡി തെറുപ്പു നിറുത്തി ഗോപാലേട്ടൻ എന്നെ നോക്കി. അപ്പോൾ ആ മുഖത്തു തളം കെട്ടി നിൽക്കുന്ന ദൈന്യത ഞാൻ തിരിച്ചറിഞ്ഞു. ഒരു പുഞ്ചിരി സമ്മാനിച്ച് ഏട്ടൻ ചോദിച്ചൂ.. “കുഞ്ഞു എപ്പോൾ വന്നൂ..?”…

ഏകാന്തത ഒരു ലഹരിയാണ് ഒരിക്കൽ അടിമപ്പെട്ടവർക്ക് മാത്രം അറിയുന്ന… അതി തീവ്രമാം ഒരു ലഹരി. അവിടെ ഞാനെൻ ചിന്തകളോട് കലഹിച്ചും മൗനങ്ങളോട് യുദ്ധം ചെയ്തും ഒരു ഒറ്റമുറി പണിതു. അതിനുള്ളിൽ അടക്കം ചെയ്ത നഷ്ടസ്വപ്നങ്ങളും മോഹഭംഗങ്ങളും ആത്മശാന്തിക്കായ് മുറവിളി കൂട്ടുന്നുണ്ട്. എന്റെ…

അവരുടെ ആള് _________________ കല്യാണം കഴിച്ചു കൊണ്ടുവരുമ്പോൾ അയാളേക്കാൾ രണ്ട് വയസ്സ് കുറവേ ഉണ്ടായിരുന്നുള്ളൂ അവർക്ക്. പെണ്ണുകാണല് തൊട്ട് എടോന്നാ അയാളവരെ വിളിച്ചത്. അവരയാളെ ആദ്യമൊക്കെ ശ് ശ് എന്ന് വിളിച്ചു. പിന്നെ അതേ, കേട്ടോ എന്ന് വിളി മാറി. പിന്നെയത്…