സംസ്കൃതം വ്യാകരണ പണ്ഡിതയും എഴുത്തുകാരിയുമായ ഡോ. കെ. എസ്. മീനാംബാൾ എഴുതി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പ്രസിദ്ധീകരിച്ച ‘ഭൂഷണസാരശോഭ‘ യുടെ പ്രകാശനം വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ നിർവ്വഹിച്ചു.  അക്കാദമിക് ബ്ലോക്കിലെ സെമിനാർ ഹാളിൽ ചേർന്ന ചടങ്ങിൽ സിൻഡിക്കേറ്റ് അംഗം                    ഡോ. എം. മണിമോഹനൻ…

എസ് എഫ് ഐ മുൻ സംസ്ഥാന സെ ക്രട്ടറിയും സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗവുമായ യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാനുമായ പി ബിജു (43) അന്തരിച്ചു കോവിഡ് ബാധിതനായി ചികിത്സയിലിരിക്കേ ഹൃദയാഘാത മൂ ലമാണ് അന്ത്യം സംഭവിച്ചത് ഒട്ടേറെ…

കീർത്തി ലഭിക്കും പിതൃ സ്വത്തു ലഭിക്കാനിടവരും. കർമസംബന്ധമായി ഗുണം ലഭിക്കും. മാനസികസുഖം കുറയും. അസുഖങ്ങൾക്ക് ശമനം ഉണ്ടാകും.(ദീർഘകാലമായി അലട്ടുന്ന) മുടങ്ങിക്കിടന്ന കർമങ്ങൾക്കു പുനരുജ്ജീവനം ഉണ്ടാകും. വിവാഹതടസ്സം ഉണ്ടാകാം. പുതിയ വാഹനങ്ങൾ വാങ്ങാൻ യോഗം ഉണ്ട്. കർമമേഖലയിൽ പ്രസിദ്ധി നേടും. പുരോഗമനം ഉണ്ടാകും.…

ഭൂമി തർക്കങ്ങൾ പരിഗരിക്കാൻ യോഗം കാണുന്നു. മാനസികശാരീരിക പിരിമുറുക്കങ്ങൾ വർദ്ധിക്കും. ഭക്ഷണകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. വാഹനം കൈകാര്യം ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം. പിതാവിന് അസുഖങ്ങൾ പിടിപ്പെട്ടേക്കാം. കുടുംബങ്ങളിൽ പെമ്പർക്ക് ആശുപത്രിവാസവും യോഗം കാണുന്നു. പുണ്യസ്ഥലസന്ദര്ശനം മുടങ്ങിയേക്കും. അനാവശ്യമായ സാമ്പത്തിക ചെലവ്…

പള്ളിയെയും , പട്ടക്കാരെയും തള്ളി പറയാൻ പറയാനൊരു ഇ എം എസ് ഇല്ലാതെ പോയല്ലോ അദ്ധ്വാനവർഗ്ഗസിദ്ധാന്തത്തിൻ്റെ ഉപഞ്ജാതാവ് കെ എം മാണിയെ പാർട്ടി പ്ലീനത്തിൽ പങ്കെടുപ്പിച്ച് ദാർശിനക ചർച്ചക്കായ് മൈക്ക് നൽകിയത് 2014 ൽ പാലക്കാട് നടന്ന പ്ലീനത്തിൽ വെച്ചാണ്. അതേ…

വാനത്തിൽ ഉദിച്ചുയർന്ന വർണനിറവിന്റെ തലോടൽ പോലെ ഒരായിരം നിറങ്ങൾ .പകരുന്ന നന്മകൾ ഓരോ നിമിഷത്തിലും രൂപപ്പെടുന്ന സുന്ദര ദൃശ്യ രൂപങ്ങളായിരുന്നു. മാനസത്തിന്റെ മാന്ത്രിക സ്പർശമൊരുക്കുന്ന കാഴ്ചകളിലൂടെ ജീവിതം കടന്നു പോകുന്നു. ദൂരേയ്ക്ക് നോക്കിയിരിക്കുമ്പോഴും വളരെ ചുരുങ്ങിയ സമയം വരെ മാത്രമേ ആ…

ഹൃദയം സംബന്ധിയായ രോഗങ്ങളും ഉദരരോഗങ്ങൾക്കും സാധ്യത. കാണുന്നതുകൊണ്ടു അത്തരം രരോഗാരിഷ്ടത ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കണം കർമ മേഖലയിൽ പുരോഗതി ഉണ്ടാവും വാക്കുകൾ നിമിത്തം വിദ്വേഷങ്ങൾ വരാതെ ശ്രദ്ധിക്കണം മുൻ ധാരണ യുള്ള വിവാഹ ആലോചന കൾ ദോഷം വരാതെ ശ്രദ്ധിക്കുക നാഡീ…

വായന എണ്ണമറ്റ തലമുറകൾ ചികഞ്ഞും വകഞ്ഞും വഴിഞ്ഞൊഴുക്കിയ ചിന്തകളുടെ അക്ഷയസ്രോതസ്: പ്രപഞ്ചസത്തയെന്ന മുന്തിരിച്ചാറ്. നാക്കിൻത്തുമ്പിലേക്കൊഴുകിയ അക്ഷരഗംഗയെവിരൽത്തുമ്പിലേക്കൊഴുക്കി സാക്ഷരഭഗീരഥന്മാർ പിതാമഹർക്ക് ദർഭപുല്ലിൽ തൂകിയ ശാപമോക്ഷം. സുരാസുരർ പാലാഴിയിൽ നിന്നും മഥിച്ചെടുത്ത ,നരനെപോലും അമരനാക്കാനുതകുന്ന അമൃത്: അറിവൂറും പുസ്തകത്താളുകൾ ജനപഥത്തിൽനിന്നകന്നും ജീവിതച്ചൂളയിൽനിന്ന് കവർന്നും അടയിരുന്നുയിർകൊടുത്തുയർത്തിയ…

സാരസ്വതം വാക്കിരച്ചൊഴുകുന്ന സൗപർണികയുടെ, നാക്കിലെഴുതിയ പരംപൊരുൾ തേടി- എത്തിയെൻ മനമിനിയും മുടങ്ങാതെ ചിത്- പാദം വണങ്ങി ചെങ്കുങ്കുമമണിയുവാൻ!! ആരോഹണങ്ങളിൽ കയറിത്തളർന്നെന്റെ- ആരോഗ്യവുംസ്വത്തുമണയാനൊരുങ്ങവേ, അമ്മേ,നീയിറ്റിച്ച വാക്കിൻ ചെറുതുള്ളി, അലിഞ്ഞെന്നിൽ കാവ്യ, മൃതസഞ്ജീവനിയായി! കാടിറങ്ങിക്കരിഞ്ഞ മോഹങ്ങളെല്ലാമേ, കാടുകേറു,ന്നിപ്പോളമ്മതൻ പദംപൂകാൻ… കുടയേന്തി നിൽക്കുന്ന വന്മരച്ഛായയിൽ മെല്ലവേ,…

ആയംപാറ കാട്ടിന്റെ നട്ക്ക് കുന്നിന്റെ മുകളില് കിട്ടന്റെ കൊട്ടാരത്തിന് കുറ്റീയിട്ടു. കൂർമ്മപൃഷ്ഠയിലുള്ള സ്ഥലത്തിന്റെ പ്രൗഢി ചമ്പാരൻ കാടും കടന്ന് ചിന്നാടന്റെ അറേലുമെത്തി. “ആയംപാറ കിട്ടന്റെ കൊട്ടാരത്തിന് കുറ്റീട്ടു,ആയംപാറ കാട്ട്ലേക്ക് പോണം.” ചിന്നാടന് ഉൾവളിയുണ്ടായി. ചിന്നാടൻ പണി സാധനങ്ങൾ ചാക്കില് കയറ്റി. ഒലംമ്പ,കത്തി,മഴു,ലവല്,കോല്…