അവരുടെ ആള് _________________ കല്യാണം കഴിച്ചു കൊണ്ടുവരുമ്പോൾ അയാളേക്കാൾ രണ്ട് വയസ്സ് കുറവേ ഉണ്ടായിരുന്നുള്ളൂ അവർക്ക്. പെണ്ണുകാണല് തൊട്ട് എടോന്നാ അയാളവരെ വിളിച്ചത്. അവരയാളെ ആദ്യമൊക്കെ ശ് ശ് എന്ന് വിളിച്ചു. പിന്നെ അതേ, കേട്ടോ എന്ന് വിളി മാറി. പിന്നെയത്…

കാഴ്ചയുടെ കാണാപ്പുറങ്ങൾ പുഴകണ്ടപ്പോഴൊക്കെ കരകളെയാണ് കണ്ടത്. വിളമ്പുകളിലെ വിങ്ങലുകളാൽ വിയോജനക്കുറിപ്പെഴുതും പോലെ പ്രകൃത്യാ ഒന്നായിരിക്കേണ്ടതിനെ രണ്ടാക്കി മാറ്റിയപാരമ്പര്യകഥയോ മനുഷ്യന്റെ കഥയില്ലായ്മയോ ഓർത്ത് പരിഭവിക്കും പോലെ പിന്നെപ്പിന്നെ ആർദ്രതയുടെ ഓളകൈകൾകൊണ്ട് അകന്നു നില്ക്കുന്ന മറുകരയെ തലോടുന്നു കരയുരുമ്മി നീന്തുന്ന മീനുകൾ വഴി എന്തോ…

നിന്നോടുകൂടി ……………………… കണ്ണുനീർ തീർത്ഥം തളിച്ചു ഞാനെൻ്റെ ദു:ഖങ്ങളെല്ലാം നീയായ് തന്നെ യേറ്റെടുത്തു വിണ്ണിൻ്റെ കീഴേ പെയ്തരാ മഴയിലപ്പോൾ മണ്ണിൻ്റെ ഓർമ്മകൾ നാമ്പിടുകയായിരുന്നു തുമ്പപൂ നുള്ളി പൂവിളി കേട്ട വഴിയിലും വിഷുക്കണിയുമായി വന്ന നിൻ കോട്ട വഴികളിലും ഇന്നു കാണുന്ന ഓരോ…

മഴ ആ ജാലകത്തിലൂടെ ___________________________ മഴയിൽ കുതിർന്നൊരാ ജനലിന്റെ പാളികൾക്കിടയിലും നിന്റെയാ ചിരി കണ്ടിടാം ഒരുപാട് കനവുകൾ ഞാൻ നെയ്ത് കൂട്ടിയാ മുറികൾക്കു പറയുവാൻ മൗനമാകാം ചിരിമഴക്കുസൃതിയായ് കളവുകൾക്കിടയിലെ സൗഹൃദത്താളവും ഒഴുകിയെത്താം ഇരുൾ തിന്ന മനസ്സിന്റെ കോണിപ്പടികളിൽ കയറുന്ന ചിന്തകൾക്കേറെ ഭാരം…

പെൺ വിത്ത്… ……………………… കഴിയുമെങ്കിൽ ഇനിയെനിക്കൊരു കുന്നിക്കുരുവായി പുനർജനിക്കണം.. നിറമുണ്ടെന്നു സ്വയം തിരിച്ചറിയും വരെയും കണ്ണടച്ച് ഇരുട്ടിൽ ഉറക്കം നടിക്കണം… ഒരിക്കൽ.. വികാരങ്ങളൊക്കെയും ഒരേനിറത്തിൽ വരച്ചുവെച്ച അനേകം പെൺവിത്തുകൾക്കൊപ്പം പുറംതോട് തകർത്തു പുറത്തേക്ക് തെറിക്കണം… കുലസ്ത്രീയുടെ കുപ്പായമഴിച്ചെറിഞ്ഞ ആശ്വാസത്തിൽ സ്വാതന്ത്രത്തിന്റെ മണംപിടിച്ച്…

 ഭ്രാന്ത് കവി ഭ്രാന്തനാണു പോലും….. നാടോടുമ്പോൾ കൂടെയോടാത്ത… നാടാകെ ചിരിക്കുമ്പോഴും , കരയുന്ന കണ്ണുകളുടെ കണക്കെടുക്കുന്ന കവി ഭ്രാന്തനാണു പോലും….. വിൽക്കപ്പെടുന്ന ബാല്യത്തിൻ്റെ വിരൽത്തുമ്പിലൊന്നു പിടിക്കാൻ കൊതിക്കുന്നതും… പിറന്നുവീണ കുരുന്നാദ്യം കരയുന്ന – തെന്തിനെന്ന് ചിന്തിച്ചലയുന്നതും …, വിശപ്പോളംവരില്ല പ്രണയത്തിൻ്റെ ആഴമെന്നറിഞ്ഞപ്പോൾ..…

18 കവിത കൊടികളുടെ ഗണിതം ———————————- അനീതിയുടെ അസംഖ്യം ഘനരൂപങ്ങളോട് നിരന്തരം കലഹിച്ച്, സമത്വത്തിന്റെ ഉപരിതലങ്ങളിലേക്ക് പറന്നുയർന്ന കൊടികൾ നിറഭേദങ്ങളാൽ അധികാര ജ്യാമിതിയുടെ വൃത്തസ്തൂപികകളിൽ അലങ്കാരമായി. ദീർഘചതുരത്തിന്റെ വിശാല സമവാക്യങ്ങളിൽ പശിമചേർത്ത ദേശീയ ഭക്തിഗാഥകൾ വികർണ്ണങ്ങളായ് പുതിയ അടയാളങ്ങളുയർത്തി. കുറുവടികളിൽ… കുന്തമുനകളിൽ……

… കഥയിലല്ല കാര്യം… ഫോണെടുത്ത് ടൈപ്പ് ചെയ്യാൻ തുടങ്ങിയപ്പോൾ നന്ദൻ്റെ കൈവിരലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു… അനൂ ….ഒരിക്കൽക്കൂടി നിനക്കായി ഞാൻ എൻ്റെ ഹൃദയരക്തം കൊണ്ട് രണ്ട് വരി കുറിയ്ക്കാം ….. …..കാലത്തിന്റെ കുത്തൊഴുക്കിൽ ഇരുകരകളിൽ കിടന്ന നാം ഇന്നീ ….സ്വപ്ന തുരുത്തിൽ കണ്ടുമുട്ടി….…

“കെട്ടാച്ചരക്ക്” KETTACHARAKKU നടയിൽ നിന്ന് നന്നായി തന്നെ ഒന്ന് തൊഴുതു. ഈ ഒരു ദിവസ്സം പലതും ഓർമ്മിപ്പിക്കും. അതിൽ നിന്നൊക്കെ ശാന്തി ലഭിക്കുവാൻ ഇതേ ഒരു മാർഗ്ഗം ഉള്ളൂ. തൊഴുതു തിരിഞ്ഞു നടക്കുമ്പോൾ മനസ്സ് ശൂന്യം ആയിരുന്നൂ. എന്താണ് ഞാൻ ദേവിയോട്…

ഇളവെയിൽ എനിക്കിനി ഇളവെയിലു കൊള്ളണ മിത്തിരിയീ ജീവിത സന്ധ്യയിലെങ്കിലും, പോക്കുവെയിൽ പോലെയീ സൂര്യൻ അസ്തമിക്കാറായ് ; സ്വാർത്ഥതയാവാമീ മോഹം ഇളവെയിലു കൊള്ളുവാൻ. ഇന്നലെവരെ ഞാൻകൊണ്ട എരിയുന്ന വെയിലിൽ, എന്നാത്മാവിനെ തണുപ്പിക്കാൻ ഞാൻ കണ്ട സ്വപ്നമായിരുന്നല്ലോ അസ്തമനവേളയിലിത്തിരി ഇളവെയിൽ. പോക്കുവെയിലിലെങ്ങനെ ഇളവെയിൽ എന്നൊരീ…