കവിത എന്നെ മറക്കുക: പാബ്ലോ നെരൂദ നീ അറിയണമെന്ന് ഞാൻ ആഗ്രഹിയ്ക്കുന്നു ഒരു കാര്യം. ഇത് എങ്ങനെയാണെന്ന് നിങ്ങൾക്കറിയാം: ഞാൻനോക്കുകയാണെങ്കിൽ ക്രിസ്റ്റൽ ചന്ദ്രനിൽ, ചുവ ന്ന ശാഖയിൽ എന്റെ വിൻഡോയിലെ മന്ദഗതിയിലുള്ള ശരത്കാലത്തിന്റെ, ഞാൻ തൊട്ടാൽ തീയുടെ സമീപം നിഷ്കളങ്കമായ…

മരണങ്ങൾ പറയുന്നത് 1. മരിച്ചവരോടു മിണ്ടിപ്പറഞ്ഞിരുന്നിട്ടുണ്ടോ? മനസ്സിൽ നിരാശയുടെ കനലെരിയുമ്പോഴും പാതികൂമ്പിയ കണ്ണുകൾ കൊണ്ടു കണ്ണിൽ നോക്കി ആത്മ സംതൃപ്തിയുടെ കഥകൾ ചൊല്ലിത്തരും ഉറ്റവരെ കൈവിട്ട നിരാശയുണ്ടാവില്ല, വഴിമുടക്കിയവരോടു പരാതിയില്ല, അവഗണിച്ചവരോടു പരിഭവവും നഷ്ടകണക്കുകൾ ഒന്നും പറയില്ല . ഇന്നലെകളെ കുറിച്ചു…

ജീവിതം എൻ കാലിടറുമ്പോൾ താങ്ങീ  നിൻ കൈകൾ നിൻ സ്വരമൊന്നിടറിയാൽ  ഞാനറിഞ്ഞു ഒന്നായി തീർത്തൂ നമ്മളൊരു ലോകം ഇഷ്ടങ്ങളെല്ലാം ചേർത്തൊരു ലോകം നഷ്ടങ്ങളെല്ലാം മറന്നാലോകത്തിൽ ഒന്നായി ജീവിച്ചു  നമ്മളാ കാലം കണ്ട കിനാക്കളിൻ അഴക് കുറഞ്ഞോ മോഹത്തിൻ തളിരുകൾ വാടിക്കരിഞ്ഞോ മാറിയോ…

അമ്മത്തുരുത്ത്    “നമ്മുടെ ഈ വീടിന് വല്ലാത്തൊരു അമ്മ മണം തോന്നുന്നു .ജയാ. ഒരേ സമയം തന്നെ വാത്സല്യവും സങ്കടവും വരുത്തുന്ന മണം.” തളത്തിലെ മുത്തച്ഛന്റെ ചാരുകസേരയിൽ വളഞ്ഞു കുത്തിക്കിടക്കുന്ന ചോദ്യചിഹ്നത്തിലേക്ക് ജയന്റെ അത്ഭുത നോട്ടം ചെന്നെത്തി. സിറ്റിയിലെ മൾട്ടി നാഷണൽ…

കരയായ് … … … കരയാകണം കടലുമ്മയിൽ വിയർത്തുപ്പ് രസിക്കണം. കനൽകാവലാളായ് ഇരിപ്പുറക്കുമ്പോൾ തണുത്തിടങ്ങൾ ചൂട് പകർന്ന വസന്തത്തിൽ കൂട്ടുചേരണം. കാറ്റുവന്നടർത്താതെയിനി ഒറ്റ ബിംബത്തിൽ ചേർന്നിരിക്കണം.      *** റീന മണികണ്ഠൻ Meerakrishna7704@gmail.com