ഒരു പുലപ്പാട്ട്
കവിത ഒരു പുലപ്പാട്ട് ഒരുക്കൂട്ടാനോടിവായോ ഉടുമുണ്ടുടുത്തുതായോ ഉടുമുണ്ടുടുത്തുകൊണ്ട് വഴിയോരക്കാഴ്ച്ച കാണാം. വഴിയോരം തോറുമങ്ങ് പരവതാനി വിരിച്ചിട്ട് വഴിയോരം തോറുമങ്ങ് വരിയായി നിന്നിടേണം. മന്ത്രിയാള് വന്നിടുമ്പോൾ വരയായി മാറിടേണം. കുരുടന്മാർ വന്നിറങ്ങി തുറുകണ്ണാൽ നോക്കുന്നേരം വരിയായി നിന്ന് വീണ്ടും കുഴലൂതി വിളിച്ചിടേണം. പതിനേഴു…