
ഭരണ സിരാ കേന്ദ്രത്തിലും
ലൈഗിംക ചൂഷണ കേന്ദ്രങ്ങൾ
കേരളമേ !! ലജ്ജിക്കുക
കേരള സെക്രട്ടറിയേറ്റിനകത്ത് ഇടത് പക്ഷ മന്ത്രിമാരുടെ ക്യാമ്പിനുകളുടെ തൊട്ടടുത്ത് ആറടി പൊക്കത്തിൽ പണികഴിപ്പിച്ച താൽക്കാലിക മറവിനകത്ത് വനിതാ ജീവനക്കാരികളെ ലൈഗിംകമായി ഉപയോഗപ്പെടുത്തുന്നു എന്ന അതിഗുരുതരവും ഭയാനകരവുമായ വാർത്ത പുറത്ത് വന്നിരിക്കുന്നു
വെറുമൊരു കെട്ട് വാർത്തയല്ലിത് തെളിവടക്കം കഴിഞ്ഞ സംപമ്പർ 28 ന് ആഭ്യന്തര സിക്രട്ടറിക്കും, പൊതുഭരണ വകുപ്പ് സിക്രട്ടറിക്കും നൽകിയ ഏഴ് പേജുള്ള പരാതി പുറത്ത് വിട്ട് ഇരയായ ക്കപ്പെട്ടവരിൽ ഒരാളുടെ ബന്ധുവാണ് മുന്നോട്ട് വന്നത്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എൻ .വാസുവിൻ്റെ മരുമകനും സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ഇടത് സംഘടനാ നേതാവുമായ പ്രവീണിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് സംസ്ഥാന ഭരണ സിരാകേന്ദ്രം ആസ്ഥാനമായി സെക്സ് റാക്കറ്റ് കേന്ദ്രം പ്രവർത്തപ്പിക്കുന്നത്
രണ്ടാം അനക്സിൽ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ തൊട്ടടുത്ത കേമ്പിനകത്താണ് ഈ ലൈഗിംക ചൂഷണ കേന്ദ്രം. പ്രത്യേകം കണ്ടെത്തുന്നവനിതാ ജീവനക്കാരികൾക്ക് ജോലി ഭാരം കുറഞ്ഞ തസ്തികയിലേക്ക് മാറ്റം നൽകി അവരെ പ്രലോഭിപ്പിച്ചാണ് ഇരയാക്കപ്പെടുന്നത് സെക്രട്ടറിയേറ്റിൽ പുറത്തുള്ള സ്വകാര്യ ഫ്ലാറ്റുകളിലും ഇവരെ കൊണ്ട് പോകാറുണ്ടെന്ന് പരാതിയിൽ പറയുന്നു
കഴിഞ്ഞ സംപ്തമ്പർ 28 ന് നൽകിയ പരാതിയിൽ ഇതുവരെ യതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പരാതിക്കാരെ ഗുണ്ടകളെ വിട്ട് ഭീഷണി പ്പെടുത്തുകയാണ്.
സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ .കെ ശൈലജയുടെ ജന്മദിനത്തിലാണ് മന്ത്രിയുടെ തൊട്ടടുത്ത കേമ്പിനകത്ത് നടന്ന ലൈഗിംക പീഢനം വാർത്തയാവുന്നത് കാലത്ത് ജന്മദിനാശംസകൾ എഴുതിയതിന് പിറകേ ഇത്തരമൊരു വാർത്തയും എഴുതേണ്ടി വന്നത് നമ്പർ വൺ കേരളത്തിലാണേ…
This post has already been read 7202 times!


Comments are closed.