കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ അര്‍ബുദ രോഗത്തെ കീഴടക്കിയവരുടെ സംഗമം നടന്നു പകച്ച് പോയവരായിരുന്നു ഇവർ ..കേൻസർ എന്ന മാരക രോഗം ഇവരെ കീഴടക്കിയതറിഞ്ഞ് തോരാമഴകണക്കേ ജീവിതം പെയ്തൊഴിയുമ്പോൾ ഇവർക്ക് ഇവർ തന്നെയായിരുന്നു സ്വാന്തനമേകിയത് ഒടുവിൽ അവർക്ക് മുന്നിൽ കേൻസർ കീഴടങ്ങി സ്തനാര്‍ബുദ…

കേരള കോൺഗ്രസ് ജോസ് വിഭാഗം ഇടത് മുന്നണിയുടെ ഘടകകക്ഷി ആയതിന് ശേഷം ഇടത് മുന്നണി ജംബോ മുന്നണി ആയി മാറി . പതിനൊന്ന് പാർട്ടികൾ അകത്തും ആർ എസ് പി (ലെനിസ്റ്റ് ) ജെ എസ് എസിലെ ഒരു വിഭാഗം പുറത്തുമായി…

ആകർഷണ സ്മാർട്ട് ഫോണുമായി മൊട്ടോറോള 6000 എംഎഎച്ച് ബാറ്ററിയും 20 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗും ഉള്ള സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കാന്‍ മോട്ടോറോള ഒരുങ്ങുന്നു. മൂന്ന് ക്യാമറകള്‍, ഒരു എല്‍ഇഡി ഫ്ലാഷ്, ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ എന്നിവയുമായാണ് പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വരുന്നത്. മോട്ടോ ജി 9…

സ്വർണ്ണ കള്ളക്കടത്തിൽ ജയിലിൽ കഴിയുന്ന സ്വപ്ന സുരേഷിൻ്റെ പുതിയ മൊഴി കേരളത്തിൻ്റെ പൊതുമണ്ഡലത്തിൽ വീണ്ടും മറ്റൊരു വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. പ്രമുഖ ഇസ്ലാമിക പണ്ഡിതൻ കന്തപുരം അബുബക്കർ മുസ്ല്യാരും മകൻ ഡോക്ടർ അബ്ദുൽ ഹക്കീം രണ്ട് തവണ തിരുവനന്തപുരത്തെ യു എ…

മതിയായ പരിഗണന ലഭിക്കുന്നില്ല എന്ന് പരാതിപ്പെട്ട് മലയാള സിനിമയിൽ ഇനി മുതൽ പാടില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഗാന ഗന്ധർവ്വൻ്റെ മകൻ വിജയ് യേശുദാസ് വനിത വാരികക്ക് നൽകിയ അഭിമുഖത്തിലാണ് വിജയ് യേശുദാസിൻ്റെ വിവാദ പരാമർശം ഇത്തരമൊരു വെളിപ്പെടുത്തലിന് വേണ്ടിയാണ് വനിതക്ക് അഭിമുഖം നൽകിയതെന്ന്…

ആരോഗ്യ വകുപ്പിൻ്റെ ഗുരുതരമായ അനാസ്ഥയുടെ വാർത്തയാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ജീവനക്കാരുടെ അനാസ്ഥ മൂലം കോവിഡ് രോഗി മരണപ്പെട്ടു എന്ന ആരോപണമായി ബന്ധുക്കൾ രംഗത്ത് വന്നതിന് പിന്നാലെ തിരുവനന്തപുരത്തും കൊല്ലത്തും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.…

  പുലരിതൻ പൊൻകിരണങ്ങളേറ്റ് താമരമൊട്ടവൾ വിരിഞ്ഞു., സൂര്യനെ നോക്കി ചെറു മന്ദഹാസത്തോടവൾ നിൽപ്പൂ.., നിമിഷങ്ങളെ സുരഭില മാക്കിയൊരാനേരത്ത് സൂര്യൻ മധുരമായി മൊഴിഞ്ഞു., എൻ പ്രിയേ നീ ഇത്രമേൽ മനോഹരിയായിരുന്നോ..? ഓരോ ദിനവും നിൻ സൗന്ദര്യം എന്നിൽ കുളിർമഴയായി പെയ്തിറങ്ങുന്നു എൻ സഖീ..,…

കുവൈറ്റ് വിമാനത്താവളത്തിൽ നിന്നും ഇൻഡ്യാ ഗവൺമെൻ്റ് പ്രത്യേകമായി ഏർപ്പെടുത്തിയ ഫ്ലൈറ്റിലേക്ക് കയറുമ്പോൾ നാൻസിയുടെ മനസ് വിതുമ്പുകയായിരുന്നു. ഏതൊരു പ്രവാസിയെയും പോലെ നാട്ടിലേക്കുള്ള യാത്രകളെ അവളും ഒട്ടേറെ സ്നേഹിച്ചിരുന്നു. പക്ഷേ.. ലോകം കൊറോണ എന്ന ഒരു വൈറസിനു മുന്നിൽ അടിയറവു പറഞ്ഞപ്പോൾ തൊഴിൽ…

ഒരുപാട് കാലം പുറകോട്ടുള്ള ഒരു കഥയൊന്നുമല്ല.എങ്കിലും ഈ കഥ ഒരിത്തിരി പഴഞ്ചിയതാണ്.കുറച്ച് പിഞ്ഞിയിട്ടുമുണ്ട്.പക്ഷെ രൂപമാറ്റത്തോടെ ഇന്നും ഈ കഥ നിലനിൽക്കുന്നു..തൃപ്പൂണിത്തുറ എന്ന സാംസ്കാരിക നഗരത്തിലൂടെ ബാല്യവും, യൗവ്വനവും നടന്നു തീർത്ത ഒരുവളുടെ അനുഭവകഥയാണിത്.ഭാഗ്യലക്ഷ്മി – വിജയൻ നായർ വിവാദം കത്തിപ്പടർന്ന വേളയിൽ…

“സ്നേഹിപ്പൂ ഞാനിമ്മുഗ്ദ്ധ ലോകത്തെ      ജീവൻ കൊണ്ടും സ്നേഹിക്കും ലോകം തിരിച്ചെന്നെയു-                മേന്നെ നണ്ണി; മറി ച്ചാണെങ്കിൽ സ്നേഹിച്ചീടുവാൻ       സേവിക്കാനും ധരിച്ചിട്ടില്ലെങ്കി, ലീ ലോക-      മെന്തിനു കൊള്ളാം?”     (അക്കിത്തം) കാവ്യസാമ്രാജ്യത്തിലെ  ഋഷിതുല്യനായ  ചക്രവർത്തിയായിരുന്നു    മഹാകവി അക്കിത്തം.     കാവ്യകുലപതിമാരെ ദൂരെ നിന്ന്  അത്ഭുതം   നിറഞ്ഞ  മിഴികളോടെ, സ്നേഹാദരങ്ങളോടെ കണ്ട് നിന്നിരുന്ന കാലമായിരുന്നു അത്.  എഴുത്തിൻ്റെ  ലോകത്തിലേയ്ക്ക്    വളരെ വൈകി  എത്തിച്ചേർന്ന, ആദ്യക്ഷരങ്ങൾ പഠിക്കുന്ന ഒരു   സാഹിത്യാന്വേഷി ആയിരുന്നു അന്ന് ഞാൻ. കാവ്യകുലപതിമാരുടെ ലോകത്തേയ്ക്ക് നടന്ന് ചെല്ലാനുള്ള അറിവോ,   ജഞാനമോ തീരെയില്ലാതിരുന്ന ഒരാളുടെ മനസ്സായിരുന്നു അന്നുണ്ടായിരുന്നത്.  അവരുടെ ഹൃദയവിശാലത അറിയാനായിരുന്നെങ്കിൽ അങ്ങനെയൊരു ആശങ്ക വേണ്ടിയിരുന്നില്ലെന്ന് പിന്നീടുള്ള അനുഭവങ്ങൾ  സാക്ഷ്യമേകി. ആദ്യ കവിതാസമാഹാരം  ‘നക്ഷത്രങ്ങളുടെ കവിത’ പ്രസിദ്ധീകരിച്ചപ്പോൾ ഒരു നിയോഗം പോലെ അത്  മഹാകവിയുടെ   ദേവായനത്തിലേയ്ക്ക് തപാലിലയച്ചു. അൽകെമിസ്റ്റിലേതെന്ന പോലെ സമസ്തഗോളങ്ങളും, ആകാശനക്ഷത്രങ്ങളും കൂടെ നിന്ന് പ്രപഞ്ചം അതിഗൂഢമായി ആലോചനായോഗം കൂടി     ജഞാനപീഠം നൽകിയാദരിച്ച …