സംസ്കൃതം വ്യാകരണ പണ്ഡിതയും എഴുത്തുകാരിയുമായ ഡോ. കെ. എസ്. മീനാംബാൾ എഴുതി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പ്രസിദ്ധീകരിച്ച ‘ഭൂഷണസാരശോഭ‘ യുടെ പ്രകാശനം വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ നിർവ്വഹിച്ചു.  അക്കാദമിക് ബ്ലോക്കിലെ സെമിനാർ ഹാളിൽ ചേർന്ന ചടങ്ങിൽ സിൻഡിക്കേറ്റ് അംഗം                    ഡോ. എം. മണിമോഹനൻ…

ഹിന്ദി കവിത തീയ്ക്കായി യാചിക്കുന്നു !! രാംധാരി സിംഗ് ദിങ്കർ മങ്ങിയ ദിശകൾ തകർന്ന ചിഹ്നത്തിൽ നിന്ന് പുക വരാൻ തുടങ്ങി ആരോ എന്നോട് പറയുന്നു, ഇന്ന് എന്താണ് സംഭവിക്കുന്നത് എന്തുകൊണ്ടാണ് കറുപ്പിൽ വേഗത്തിൽ ഉറങ്ങുന്നത് വായിൽ മറയ്ക്കുന്നു ദാതാവ് എന്നെ…

  കവിത എന്നെ മറക്കുക: പാബ്ലോ നെരൂദ നീ അറിയണമെന്ന് ഞാൻ ആഗ്രഹിയ്ക്കുന്നു ഒരു കാര്യം. ഇത് എങ്ങനെയാണെന്ന് നിങ്ങൾക്കറിയാം: ഞാൻനോക്കുകയാണെങ്കിൽ ക്രിസ്റ്റൽ ചന്ദ്രനിൽ, ചുവ ന്ന ശാഖയിൽ എന്റെ വിൻഡോയിലെ മന്ദഗതിയിലുള്ള ശരത്കാലത്തിന്റെ, ഞാൻ തൊട്ടാൽ തീയുടെ സമീപം നിഷ്കളങ്കമായ…

ഒരു റോഡും,അതിനരികിൽ പരവതാനി വിരിച്ച ആലും, ആലിൻ മടിത്തട്ടിൽ പൊന്തിയ പനയും,കീഴെ നാട്ടുകൂട്ടമിരിക്കും പാകിയ ചെങ്കല്ലുകളും ചുമട്താങ്ങിയും,മൂന്ന്ഭാഗം കൂർപ്പിച്ച് മുളച്ച് വന്ന കരിങ്കൽ ചീളുകളും, ആളുകൾ വന്നും പോയും,കൂട്ടുകൂടിയും, കുട്ടികൾ കളിച്ച് രസിച്ചും തളർന്ന ഒരു ചുവന്ന സായാഹ്നത്തിൽ, കുത്തനെ പൊന്തിയ…

വാനത്തിൽ ഉദിച്ചുയർന്ന വർണനിറവിന്റെ തലോടൽ പോലെ ഒരായിരം നിറങ്ങൾ .പകരുന്ന നന്മകൾ ഓരോ നിമിഷത്തിലും രൂപപ്പെടുന്ന സുന്ദര ദൃശ്യ രൂപങ്ങളായിരുന്നു. മാനസത്തിന്റെ മാന്ത്രിക സ്പർശമൊരുക്കുന്ന കാഴ്ചകളിലൂടെ ജീവിതം കടന്നു പോകുന്നു. ദൂരേയ്ക്ക് നോക്കിയിരിക്കുമ്പോഴും വളരെ ചുരുങ്ങിയ സമയം വരെ മാത്രമേ ആ…

മഴ മേഘ ചാർത്തു പരന്നൂ വാനിൽ കരിമുകിൽ മാല നിറഞ്ഞൂ കരിവണ്ടുകൾ മൂളി;ഭൂവിൽ കള കൂജനങ്ങൾ മുഴങ്ങി. ചെറുമികൾ ഓടിയടുത്തൂ ചാരേ ചെറുമൻ പാടമൊരുക്കി ഒരുതുള്ളിക്കൊരു കുടം പോൽ, മഴ ഭൂവിനെയാകെയുണർത്തീയവൾ പൂമേനിയാകെ പുണർന്നൂ. പുതു നാമ്പുകൾ കിളിർത്തൂ ചാരേ ധരയിൽ…

വായന എണ്ണമറ്റ തലമുറകൾ ചികഞ്ഞും വകഞ്ഞും വഴിഞ്ഞൊഴുക്കിയ ചിന്തകളുടെ അക്ഷയസ്രോതസ്: പ്രപഞ്ചസത്തയെന്ന മുന്തിരിച്ചാറ്. നാക്കിൻത്തുമ്പിലേക്കൊഴുകിയ അക്ഷരഗംഗയെവിരൽത്തുമ്പിലേക്കൊഴുക്കി സാക്ഷരഭഗീരഥന്മാർ പിതാമഹർക്ക് ദർഭപുല്ലിൽ തൂകിയ ശാപമോക്ഷം. സുരാസുരർ പാലാഴിയിൽ നിന്നും മഥിച്ചെടുത്ത ,നരനെപോലും അമരനാക്കാനുതകുന്ന അമൃത്: അറിവൂറും പുസ്തകത്താളുകൾ ജനപഥത്തിൽനിന്നകന്നും ജീവിതച്ചൂളയിൽനിന്ന് കവർന്നും അടയിരുന്നുയിർകൊടുത്തുയർത്തിയ…

സാരസ്വതം വാക്കിരച്ചൊഴുകുന്ന സൗപർണികയുടെ, നാക്കിലെഴുതിയ പരംപൊരുൾ തേടി- എത്തിയെൻ മനമിനിയും മുടങ്ങാതെ ചിത്- പാദം വണങ്ങി ചെങ്കുങ്കുമമണിയുവാൻ!! ആരോഹണങ്ങളിൽ കയറിത്തളർന്നെന്റെ- ആരോഗ്യവുംസ്വത്തുമണയാനൊരുങ്ങവേ, അമ്മേ,നീയിറ്റിച്ച വാക്കിൻ ചെറുതുള്ളി, അലിഞ്ഞെന്നിൽ കാവ്യ, മൃതസഞ്ജീവനിയായി! കാടിറങ്ങിക്കരിഞ്ഞ മോഹങ്ങളെല്ലാമേ, കാടുകേറു,ന്നിപ്പോളമ്മതൻ പദംപൂകാൻ… കുടയേന്തി നിൽക്കുന്ന വന്മരച്ഛായയിൽ മെല്ലവേ,…

  നിന്റെ പിൻ കഴുത്തിൽ ഞാനന്നു തന്ന പൊള്ളിക്കുന്ന ഒരുമ്മ ഇന്നെനിക്ക് കടം തരുമോ? പ്രണയത്തിന്റെ ദിവസങ്ങളിലെ നെടുവീർപ്പിലൊരെണ്ണം…. ഒളിനോട്ടങ്ങളുടെ ഒരു ചിന്ത്…. നിന്നെ വർണ്ണിച്ച വരികളിലെ ഇത്തിരി കിനാച്ചൂട്…. നീ അടുത്തു വരും മുമ്പേ ഞാൻ അറിഞ്ഞ മണത്തിന്റെ ഒരു…

moov ചിതറിതെറിച്ചെന്റെ ഓർമ്മകൾ തേടി ഞാൻ മൂവാണ്ടൻ മാവിൻ ചുവട്ടിലെത്തി. ഓർമകളിൽ ഇന്നിന്റെ വിപരീത രൂപമായിരുന്നു ഞാൻ. ഓർമകളിലെ എന്നെ ഞാൻ ചിക്കിചികഞ്ഞു. അവ്യക്തമായ എന്റെ ബാല്യമുഖം തെളിഞ്ഞു വന്നു. മൂവാണ്ടൻ മാവിൻ ചുവട്ടിൽ ഓടിക്കളിച്ച കാലം. ഉറ്റ ചങ്ങാതിമാരുമായി ഉല്ലസിച്ച…