മുത്തം പുറത്തു പെയ്യുന്ന മഴയിൽ തോണിയുണ്ടാക്കിക്കളിക്കുകയാണവൾ മഴയോട് കൊഞ്ചിയും പിണങ്ങിയും മഴയെ കൂട്ടുകാരിയാക്കിയവൾ അവളിന്ന് ഏറെ സന്തോഷത്തിലാണ് കുറേ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ന് തനിക്കുമൊരു കുഞ്ഞു വാവയെ കിട്ടുകയാണ് അമ്മയിന്നലെ യാത്രപറഞ്ഞ് പോകുമ്പോൾ അവളുടെ മനസ്സുമുഴുവൻ ആ കുഞ്ഞായിരുന്നു തൻ്റെ…

  ഹത്രാസിലെ ശ്മശാനത്തിലെ പുൽനാമ്പുകളെ ഉലച്ചുകൊണ്ട് വീശിയ പാതിരാക്കാറ്റ് അവളുടെ തേങ്ങൽ കേട്ട് ഒരു നിമിഷം നിന്നു.. നീ …? തേങ്ങലിനിടയിലൂടെ അവൾ മുഖമുയർത്തി .വേട്ടക്കാരുടെ നഖക്ഷതങ്ങളും, മർദ്ദനങ്ങളും കൊണ്ട് കരിനീലിച്ച മുഖം .അറുത്തെടുത്ത നാവിൽ നിന്നും അപ്പോഴും ചോരത്തുള്ളികൾ ഇറ്റുവീഴുന്നുണ്ടായിരുന്നു.ചവിട്ടിയൊടിച്ച…

  കൊറന്റൈൻ ഭൂമിയുടെ സ്പന്ദനം കണക്കിൽ ആണത്രേ ഒന്നു കൂടി ഓർമ്മപ്പെടുത്തുന്നു കൊറന്റൈൻ അതിതീവ്ര മേഖലകളിൽ മഹാഗണിതം മെരുക്കുമത്രേ വ്യാധിയെ മരണത്തിനു പെരുക്കണം നാല്പതാളായി ഘോഷങ്ങൾക്കു കുറയ്ക്കണം ഇരുപതായി ഏകാന്തവാസങ്ങൾക്കു ചുരുക്കണം ഒറ്റയായി ചുരുക്കി ചുരുക്കി ഇനി ചുരുക്കു വാൻ എന്റെ…

 മസ്തിഷ്ക്കത്തിൽ ഒരുറുമ്പ് കടിച്ചുപിടിച്ചിരിപ്പുണ്ട്. എനിക്കിപ്പോൾ  ജെ.എം.ജി ലെ ക്ലെസിയോവിന്റെ ചുട്ടുപഴുത്ത ‘മരുഭൂമി’യിലൂടെ നടക്കാൻ തോന്നുന്നു. അല്ലെങ്കിൽ ഷൂസെ സരമാഗുവിന്റെ ‘അന്ധത’യിലെ ഭ്രാന്താശുപത്രി സന്ദർശിക്കാൻ… എന്റെ ചിന്തകൾ മനസ്സിലാക്കിയോ എന്തോ ഉറുമ്പിപ്പോൾ തലച്ചോറിന്റെ മാർദ്ദവമേറിയ മാംസ അടരുകളിൽ കടിച്ചുതൂങ്ങുകയാണ്. ഞാനിപ്പോൾ ഗാബോയുടെ ‘ഏകാന്തതയുടെ…

ജനാലകൾ വിശാലമായ ഹൃദയത്തിന് ജനാലകൾ പണിതതാരാണ്? അതും അകത്തു നിന്നും മാത്രം കുറ്റിയിടാവുന്നത്. മാറാലകൾ ഇവിടെയാളില്ലെന്നു വിളിച്ചു പറയുമായിരുന്നു. അതുകേട്ടു മടങ്ങിപ്പോയവരെ പറ്റിച്ച ഭാവത്തിൽ അവൻ ഊറിച്ചിരിക്കുമായിരുന്നു. നിലാവിന്റെ തെളിച്ചവും വെയിലെന്നു കരുതി അവൻ തിരശീല നീക്കി നോക്കിയിരുന്നില്ല. മഴത്തുള്ളികൾ ചിതറിത്തെറിച്ചൊരുക്കിയ…

  പ്രണയമഴ മഴമേഘ ജലമാം മൗനാനുരാഗത്തിൻ മഴവില്ലുതിർക്കുന്ന മനസ്സിൻ നഭസ്സിലും മോഹങ്ങളാം മുകിൽമാലകൾ ചാഞ്ചാടും മോഹിലം ചഞ്ചലം തന്നെ ചിത്തം പറയുവാനറിയാത്ത പ്രണയമേ നീയെന്റെ പരിഭവത്തിരകളിൽ തെളിയുന്നുവോ മിഴിനീർക്കണം പോലെ നേർത്തൊന്നു പൊഴിയുവാൻ, ഹൃത്തടം വീണ്ടും കൊതിച്ചുപോയി ഇരവിന്റെ തേങ്ങലായിഴനെയ്തൊരാനുരാഗ രേണുക്കളെങ്ങും…

ഹൃദയം ഹൃദയത്തെ എപ്പോഴും മുറിച്ചു വെക്കണം.. ഒരു പകുതി കത്തുമ്പോൾ മറുപകുതി തളിർക്കണം… ഒരു പകുതി അടക്കുമ്പോൾ മറുപകുതി തുറക്കണം… ഒരു പകുതിയിൽ അമ്പേൽക്കുമ്പോൾ മറുപകുതിയിൽ രക്തം കിനിയുന്നുണ്ടെങ്കിൽ ഓർക്കുക..-.. കല്ലാകാനുള്ള മന്ത്രമത് മറന്നു പോയെന്ന്… സിദ്ദിഖ് മച്ചിങ്ങൽ

  എന്റെ അച്ഛൻ ഒത്തിരി കഥകൾ ചൊല്ലാനുണ്ടെനിക് അച്ഛനെ ഓർത്തിടുമ്പോൾ എൻ അച്ഛനെ ഓർത്തിടുമ്പോൾ സ്നേഹത്തിൻ നിറകുടമായൊരച്ഛൻ വത്സല്യനിധിയായോരച്ഛൻ അറിവിന്റെ അക്ഷയപാത്രമച്ഛ്ൻ എൻ വീടിന്റെ ഐശ്വര്യ ദീപമച്ഛൻ ആയിരം കുരുന്നുകൾക്കറിവേകി നേർവഴി കാട്ടിയോരധ്യാപകൻ സമൂഹ്യസേവനം ജീവിതമുദ്രയായ് കാട്ടികൊടുത്തൊരു മാർഗദർശി ദുഃഖത്തിന് കടലിൽ…

മരണങ്ങൾ പറയുന്നത് 1. മരിച്ചവരോടു മിണ്ടിപ്പറഞ്ഞിരുന്നിട്ടുണ്ടോ? മനസ്സിൽ നിരാശയുടെ കനലെരിയുമ്പോഴും പാതികൂമ്പിയ കണ്ണുകൾ കൊണ്ടു കണ്ണിൽ നോക്കി ആത്മ സംതൃപ്തിയുടെ കഥകൾ ചൊല്ലിത്തരും ഉറ്റവരെ കൈവിട്ട നിരാശയുണ്ടാവില്ല, വഴിമുടക്കിയവരോടു പരാതിയില്ല, അവഗണിച്ചവരോടു പരിഭവവും നഷ്ടകണക്കുകൾ ഒന്നും പറയില്ല . ഇന്നലെകളെ കുറിച്ചു…

ജീവിതം എൻ കാലിടറുമ്പോൾ താങ്ങീ  നിൻ കൈകൾ നിൻ സ്വരമൊന്നിടറിയാൽ  ഞാനറിഞ്ഞു ഒന്നായി തീർത്തൂ നമ്മളൊരു ലോകം ഇഷ്ടങ്ങളെല്ലാം ചേർത്തൊരു ലോകം നഷ്ടങ്ങളെല്ലാം മറന്നാലോകത്തിൽ ഒന്നായി ജീവിച്ചു  നമ്മളാ കാലം കണ്ട കിനാക്കളിൻ അഴക് കുറഞ്ഞോ മോഹത്തിൻ തളിരുകൾ വാടിക്കരിഞ്ഞോ മാറിയോ…